ഒൻപത് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ സിലബസ് കുറയ്ക്കുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി.
വിദ്യാർത്ഥികൾക്കുമേൽ അക്കാദമിക് സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആവശ്യമായ വിദ്യാഭ്യാസം തുടരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.